പ്രണയം കൊണ്ട് മുറിവേറ്റപ്പൊഴായ്രുന്നു
ആദ്യമായി ഉള്ളിലെ പിശാച് കെട്ടഴിച്ച് ചാടിയത്.
നീ തന്ന വൃണങ്ങളിൽ തേരട്ടകൾ ഇഴഞ്ഞു നീങ്ങി.
ആദ്യം നിറങ്ങൾ എഴുതിയ വിരലുകളിൽ.
വാക്കുകൾക്ക് നിറം വറ്റി!
പിന്നെ ചിന്തകളിലൊട്ടിക്കിടന്നു
കുടഞ്ഞെറിഞ്ഞിട്ടും പോയില്ല.
നീ നനയ്ക്കുന്ന ഒരു പാഴ്മരത്തിലായിരുന്നു അവ വസിക്കുന്നത്, എന്റെ മേൽ തേരട്ടകൾ കൊഴിയുന്ന പൊള്ള മരം!
വെട്ടിക്കളഞ്ഞു!
പ്രണയം പൂത്തിരുന്ന കൊടും കാട്ടിൽ
ആ പിശാച് ഒറ്റയ്ക്കായി... അങ്ങനെ
അതൊരു ചുടു കാടായി.
ആദ്യമായി ഉള്ളിലെ പിശാച് കെട്ടഴിച്ച് ചാടിയത്.
നീ തന്ന വൃണങ്ങളിൽ തേരട്ടകൾ ഇഴഞ്ഞു നീങ്ങി.
ആദ്യം നിറങ്ങൾ എഴുതിയ വിരലുകളിൽ.
വാക്കുകൾക്ക് നിറം വറ്റി!
പിന്നെ ചിന്തകളിലൊട്ടിക്കിടന്നു
കുടഞ്ഞെറിഞ്ഞിട്ടും പോയില്ല.
നീ നനയ്ക്കുന്ന ഒരു പാഴ്മരത്തിലായിരുന്നു അവ വസിക്കുന്നത്, എന്റെ മേൽ തേരട്ടകൾ കൊഴിയുന്ന പൊള്ള മരം!
വെട്ടിക്കളഞ്ഞു!
പ്രണയം പൂത്തിരുന്ന കൊടും കാട്ടിൽ
ആ പിശാച് ഒറ്റയ്ക്കായി... അങ്ങനെ
അതൊരു ചുടു കാടായി.
ആകട്ടങ്ങോട്ട്.
ReplyDelete